“ധർമ്മവും അധർമ്മവും
നീതിയും അനീതിയും അനശ്വരമായ നന്മയും,
തിന്മയുടെ ഭീഷണരൂപങ്ങളുമെല്ലാം
ഈ കഥകളിൽ ഇഴപിരിയുന്നു.
ഇൗ സാരോപദേശകഥകൾ
തലമുറകൾ വതശുദ്ധിയോടെ
വായിച്ചിട്ടുണ്ട്. പ്രകൃതിയെ പാഠശാലയായി
കാണുന്ന ഈ കഥകൾ മഹത്തായ കഥയ്ക്ക്
എന്നത്തെയും സ്മാരകമാണ്.”
"വാക്കുകളെ നക്ഷത്രങ്ങളാക്കിയ അനശ്വര നായ തത്ത്വജ്ഞാനി, കലാകാരൻ, കവി, കഥാ കാരൻ, നിർവ്വചനങ്ങൾക്കുമപ്പുറം ലോകത്തെ മ്പാടുമുള്ള മനുഷ്യഹൃദയങ്ങളെ കീഴടക്കിയ ഖലീൽ ജിബ്രാന്റെ കൃതി. കവിതയുടെ ആത്മാവുള്ള അറുപതുകഥകൾ."
“വാക്കുകളെ നക്ഷത്രങ്ങളാക്കിയ അനശ്വര
നായ തത്ത്വജ്ഞാനി, കലാകാരൻ, കവി, കഥാ
കാരൻ, നിർവ്വചനങ്ങൾക്കുമപ്പുറം ലോകത്തെ
മ്പാടുമുള്ള മനുഷ്യഹൃദയങ്ങളെ കീഴടക്കിയ
ഖലീൽ ജിബ്രാന്റെ കൃതി.
കവിതയുടെ ആത്മാവുള്ള അറുപതുകഥകൾ.”
ചാരസുന്ദരി അബ്ദുര്‍റഹ്മാന്‍ മുന്നുര് ഖുദ്സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന് അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ…
ഖുദ്സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന് അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ ആയുധം തിരിച്ചുപയോഗിച്ച് സലാഹുദ്ദീന് പരാജയപ്പെടുത്തുന്നതാണ് ഇതിവൃത്തം.തിരക്കഥാ രൂപത്തിലാണ് ഇതിന്റെ രചന. അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തുന്ന രചനാ കൗശലം.
കലാപഭരിതമായ സ്നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശ മാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായന കള്‍ക്കുള്ള തുറമുഖമാകുന്നു. സ്നേഹാതുരമായ പനിനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ്വ ഋതുപ്പകര്‍ച്ചകള്‍ നല്കുന്നു. സ്ത്രൈണതയുടെ സ്വത്വാ ഘോഷം ഉയിരിനെയും ഉടലിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.
പക്ഷിയുടെ മണം മാധവികുട്ടി തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ…